Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contract Company

എഐ കാമറ സ്ഥാപിച്ചതിനു പണം നൽകിയില്ല; കരാര്‍ കന്പനി ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ട്രാഫിക് നിയന്ത്രണത്തിന്‍റെ ഭാഗമായി എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കരാര്‍ തുക സമയബന്ധിതമായി ലഭിക്കാത്തതിന് കരാറുകാരുടെ ഹര്‍ജി.

നിലവില്‍ 36.95 കോടി രൂപ ലഭിക്കാനുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി കരാര്‍ കമ്പനിയായ എസ്ആര്‍ഐടി മാനേജിംഗ് ഡയറക്‌ടര്‍ ഡോ. മധുസൂദനന്‍ നമ്പ്യാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാന്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി.

കരാര്‍ പ്രകാരം മുഴുവന്‍ പദ്ധതിത്തുകയും സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ 20 തുല്യ ത്രൈമാസ ഗഡുക്കളായി നല്‍കേണ്ടതാണെങ്കിലും ലഭ്യമാകുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് കെല്‍ട്രോണിന്‍റെ നിയന്ത്രണത്തില്‍ എഐ അധിഷ്ഠിത ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംവിധാനം നടപ്പാക്കിയത്.

സര്‍ക്കാര്‍ കെല്‍ട്രോണിനു നല്‍കുന്ന പണമാണ് അവര്‍ നിര്‍വഹണക്കരാര്‍ ലഭിച്ച ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍ജിക്കാര്‍ക്കു നല്‍കേണ്ടത്. സര്‍ക്കാര്‍ പണം കൈമാറാത്തതാണു പ്രശ്‌നമെന്ന് ഹര്‍ജിയില്‍ പറയുന്നു.

Latest News

Corehub Up